കരിങ്കല്ലുകൾക്കിടയിൽ പോയ പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ ഷിയാസും കല്ലുകള്‍ക്കിടയിലേക്കു വീഴുകയായിരുന്നു.
മറ്റു കുട്ടികൾ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. അഗ്നിരക്ഷാ സേനാ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. എന്നാൽ കരിങ്കൽ കുട്ടിയുടെ ദേഹത്തു വീഴാൻ ഉൾപ്പെടെ സാധ്യതയുണ്ടായിരുന്നതിനാൽ അതീവശ്രദ്ധയോടെയായിരുന്നു രക്ഷാപ്രവർത്തനം.
മറ്റു കുട്ടികൾ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. അഗ്നിരക്ഷാ സേനാ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. എന്നാൽ കരിങ്കൽ കുട്ടിയുടെ ദേഹത്തു വീഴാൻ ഉൾപ്പെടെ സാധ്യതയുണ്ടായിരുന്നതിനാൽ അതീവശ്രദ്ധയോടെയായിരുന്നു രക്ഷാപ്രവർത്തനം.
മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്ത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
0 Comments