വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ സന്ദേശവും ഫോൺകോളുകളുമാണ് രാത്രിയും പകലും എന്നില്ലാതെ എത്തിയത്. സഹിക്കവയ്യാതെ യുവതി ഫോൺ നമ്പർ ഉപേക്ഷിച്ചു.
എല്ലാ സർക്കാർ രേഖകളിലും ബാങ്കുകളിലും നൽകിയ നമ്പറാണ് ഇക്കാരണത്താൽ ഉപേക്ഷിച്ചത്. ഫോണിൽ വിളിച്ച 19 വയസ്സുകാരനെ ഭീഷണിപ്പെടുത്തിയപ്പോൾ ഗ്രൂപ്പിന്റെ വിവരങ്ങൾ ലഭിച്ചു. താൻ ഈ ഗ്രൂപ്പിൽ ലിങ്ക് വഴി ചേർന്നതാണെന്നും മറ്റൊരാളെയും അറിയില്ലെന്നും വിദ്യാർഥി പറഞ്ഞു. പോലീസിൽ കേസ് കൊടുക്കാൻ പോകുകയാണെന്നു പറഞ്ഞതോടെ അഡ്മിന്റെ വിവരങ്ങളും വിദ്യാർഥി നൽകി. 116 അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിൽ മിക്കവരും വിദേശത്തു നിന്നുള്ളവരാണ്.
വീഡിയോ കോളിനും കോഴിക്കോട്ടെത്തിയാൽ എല്ലാ കാര്യങ്ങൾക്കും സഹകരിക്കുന്ന യുവതിയാണെന്നും സൂചിപ്പിച്ചാണ് നമ്പർ ഈ ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. അതുപോലെ ഏത് ജില്ലയിൽ എത്തിയാലും ഇത്തരത്തിലുള്ളവരുടെ നമ്പറാണെന്ന് പറഞ്ഞ് വേറെയും നമ്പറുകൾ നൽകിയിട്ടുണ്ട്. മാനഹാനി ഭയന്ന് കോഴിക്കോട്ടെ യുവതി പരാതി നൽകിയില്ല. എന്നാൽ ഇത്തരത്തിൽ ഒട്ടേറെ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാറുണ്ടെന്നുംപോലീസ് പറഞ്ഞു.
എല്ലാ സർക്കാർ രേഖകളിലും ബാങ്കുകളിലും നൽകിയ നമ്പറാണ് ഇക്കാരണത്താൽ ഉപേക്ഷിച്ചത്. ഫോണിൽ വിളിച്ച 19 വയസ്സുകാരനെ ഭീഷണിപ്പെടുത്തിയപ്പോൾ ഗ്രൂപ്പിന്റെ വിവരങ്ങൾ ലഭിച്ചു. താൻ ഈ ഗ്രൂപ്പിൽ ലിങ്ക് വഴി ചേർന്നതാണെന്നും മറ്റൊരാളെയും അറിയില്ലെന്നും വിദ്യാർഥി പറഞ്ഞു. പോലീസിൽ കേസ് കൊടുക്കാൻ പോകുകയാണെന്നു പറഞ്ഞതോടെ അഡ്മിന്റെ വിവരങ്ങളും വിദ്യാർഥി നൽകി. 116 അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിൽ മിക്കവരും വിദേശത്തു നിന്നുള്ളവരാണ്.
വീഡിയോ കോളിനും കോഴിക്കോട്ടെത്തിയാൽ എല്ലാ കാര്യങ്ങൾക്കും സഹകരിക്കുന്ന യുവതിയാണെന്നും സൂചിപ്പിച്ചാണ് നമ്പർ ഈ ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. അതുപോലെ ഏത് ജില്ലയിൽ എത്തിയാലും ഇത്തരത്തിലുള്ളവരുടെ നമ്പറാണെന്ന് പറഞ്ഞ് വേറെയും നമ്പറുകൾ നൽകിയിട്ടുണ്ട്. മാനഹാനി ഭയന്ന് കോഴിക്കോട്ടെ യുവതി പരാതി നൽകിയില്ല. എന്നാൽ ഇത്തരത്തിൽ ഒട്ടേറെ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാറുണ്ടെന്നുംപോലീസ് പറഞ്ഞു.
0 Comments