കൗസുവിന്റെ ബന്ധുക്കൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തെറ്റ് പറ്റിയെന്നും, സുന്ദരന്റെ മൃതദേഹം സ്വന്തം ചെലവിൽ സംസ്കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ഞായറാഴ്ചയാണ് സംഭവം.
എച്ച്.ഐ മാർ മൃതൃദഹം വാങ്ങി ആംബുലൻസിൽ കയറ്റുേമ്പാൾ മാറിയതാണ് എന്നാണ് ഫോറൻസിക് മേധാവി ഡോ. പ്രസന്നന്റെ വിശദീകരണം. 20 ലധികം മൃതദേഹങ്ങൾ മോർച്ചറിയിലുണ്ടായിരുന്നു. ഉച്ചക്ക് രണ്ടിനും മൂന്ന് മണിക്കിടയിലാണ് സംഭവം.
കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂൺ ആയിരുന്നു പാണരുകണ്ടിയിൽ സുന്ദരൻ (62). ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
0 Comments