NEWS UPDATE

6/recent/ticker-posts

പിടിവിട്ട് കോവിഡ്; 1000 കടന്നു, സമ്പർക്കം: 75.62%

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആദ്യമായി ആയിരം കടന്നു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും കുതിച്ചുയരുകയാണ്. ആരോഗ്യപ്രവർത്തകർക്കു കൂടുതലായി രോഗം പിടിപെടുന്നതും ആശങ്ക ഉയർത്തുന്നു.[www.malabarflash.com]

ബുധനാഴ്ച  1,038 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇവരിൽ 785 (75.62%) പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. അതിൽ 57 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. അതിൽ 18 പേരും തിരുവനന്തപുരം ജില്ലയിലാണ്.

നാലു ജില്ലകളിൽ ബുധനാഴ്ച ഒറ്റ ദിവസം നൂറിലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം (226), കൊല്ലം (133), ആലപ്പുഴ (120), കാസറകോട് (101) എന്നീ ജില്ലകളിലാണ് പ്രതിദിന രോഗികൾ നൂറു കടന്നത്.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,032 ആയി. നിലവിൽ 8,818 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 272 പേർക്കു രോഗം ഭേദമായി. ഇടുക്കി ജില്ലയിൽ ജൂലൈ 18ന് മരണമടഞ്ഞ നാരായണൻ (75) എന്ന വ്യക്തിയുടെ പരിശോധനഫലം പോസിറ്റീവ് ആയി. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 45 ആയി.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ മാത്രമാണ് വിദേശത്തു നിന്നു വന്നത്. 109 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരാണ്.

Post a Comment

0 Comments