കാൾസെൻററിന്റെ മറവിൽ തട്ടിപ്പ് നടത്തിയ ഡൽഹി സ്വദേശികളായ ഭുവനേഷ് സെഗാൾ, ഹർപ്രീത് സിങ്, പുഷ്പേന്ദ്ര സിങ് യാദവ്, സൗരഭ് മാത്തൂർ, ഉബൈദുള്ള , സുരേന്ദർ സിങ്, യോഗേഷ്, ഭവ്യ സെഗാൾ, ഗുർപ്രീത് സിങ് എന്നിവരാണ് ഡൽഹി പോലീസിന്റെ പിടിയിലായത്.
ഇതിൽ ആറു പേർ കാൾ സെൻറർ ഉടമകളും മൂന്നു പേർ ടെലികോളർ എക്സിക്യൂട്ടീവുകളുമാണ്. പടിഞ്ഞാറൻ ഡൽഹിയിലെ മോട്ടി നഗറിൽ സുദർശൻ പാർക്കിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ കമ്പ്യൂട്ടർ ഉപയോക്താക്കളാണ് തട്ടിപ്പിനിരയായത്.
ഇതിൽ ആറു പേർ കാൾ സെൻറർ ഉടമകളും മൂന്നു പേർ ടെലികോളർ എക്സിക്യൂട്ടീവുകളുമാണ്. പടിഞ്ഞാറൻ ഡൽഹിയിലെ മോട്ടി നഗറിൽ സുദർശൻ പാർക്കിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ കമ്പ്യൂട്ടർ ഉപയോക്താക്കളാണ് തട്ടിപ്പിനിരയായത്.
0 Comments