NEWS UPDATE

6/recent/ticker-posts

പിക്കപ്പ് വാന്‍ പാഞ്ഞുകയറി സഹോദരിമാരടക്കം മൂന്നു പെൺകുട്ടികൾ മരിച്ചു

കൊല്ലം: തെന്മല ഉറുകുന്നില്‍ വഴിയാത്രക്കാരായ കുട്ടികള്‍ക്കിടയിലേക്കു പിക്കപ്പ് വാന്‍ ഇടിച്ചു കയറി സഹോദരിമാരടക്കം മൂന്നു പെൺകുട്ടികൾ മരിച്ചു. ബുധനാഴ്ച  ഉച്ചകഴിഞ്ഞു മൂന്നരയോടെ ഉറുകുന്ന്‍ ജംഗ്ഷന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം.[www.malabarflash.com]


പുനലൂരില്‍നിന്ന് ആര്യങ്കാവ് ഭാഗത്തേക്കു കോണ്‍ക്രീറ്റ് പാളികള്‍ കയറ്റിപ്പോയ പിക്കപ്പ് വാൻ പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഉറുകുന്നു നേതാജി ഒലിക്കര പുത്തന്‍വീട്ടില്‍ അലക്സ് -സിന്ധു ദമ്പതികളുടെ മക്കളായ ശ്രുതി (10), ശാലിനി (15), നേതാജിയില്‍ ടിസൻ ഭവനില്‍ കുഞ്ഞുമോന്‍റെ മകൾ കെസിയ (17) എന്നിവരാണ് മരിച്ചത്

കെസിയ, ശ്രുതി എന്നിവര്‍ സംഭവസ്ഥലത്തു വച്ചും ശാലിനി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. 

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നു തെന്മല പോലീസ് പറഞ്ഞു. ഡ്രൈവര്‍ തമിഴ്നാട് സ്വദേശി വെങ്കിടേഷ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

കുട്ടികളുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍. കോവിഡ്‌ പരിശോധനകള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Post a Comment

0 Comments