18 ഉദ്യോഗസ്ഥര്‍ക്കെതിരെകൂടി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
കഴിഞ്ഞ മാര്‍ച്ച് 23നാണ് മന്ത്രി റിയാസ് ആര്‍ക്കിടെക്ട് വിങ്ങില്‍ പരിശോധന നടത്തിയത്. 41 ജീവനക്കാരില്‍ 14 പേര്‍ മാത്രമാണ് അന്ന് കൃത്യസമയത്ത് ഹാജരായത്. ഓഫിസ് പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തി.
തുടര്‍ന്ന് ആര്‍ക്കിടെക്ട് വിങ്ങിലെ പ്രവര്‍ത്തനം പരിശോധിക്കാന്‍ വകുപ്പ് സെക്രട്ടറിയെയും പൊതുമരാമത്ത് വിജിലന്‍സിനെയും ചുമതലപ്പെടുത്തി. പരിശോധനയെ തുടർന്നാണ് വകുപ്പിന്റെ തലപ്പത്തുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 23നാണ് മന്ത്രി റിയാസ് ആര്‍ക്കിടെക്ട് വിങ്ങില്‍ പരിശോധന നടത്തിയത്. 41 ജീവനക്കാരില്‍ 14 പേര്‍ മാത്രമാണ് അന്ന് കൃത്യസമയത്ത് ഹാജരായത്. ഓഫിസ് പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തി.
തുടര്‍ന്ന് ആര്‍ക്കിടെക്ട് വിങ്ങിലെ പ്രവര്‍ത്തനം പരിശോധിക്കാന്‍ വകുപ്പ് സെക്രട്ടറിയെയും പൊതുമരാമത്ത് വിജിലന്‍സിനെയും ചുമതലപ്പെടുത്തി. പരിശോധനയെ തുടർന്നാണ് വകുപ്പിന്റെ തലപ്പത്തുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
0 Comments