NEWS UPDATE

6/recent/ticker-posts

കരിപ്പൂർ വിമാന അപകടം: 57 പേർ ആശുപത്രി വിട്ടു,14 പേരുടെ നില ഗുരുതരം

കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ 115 പേർ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നതായി മലപ്പുറം ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്.[www.malabarflash.com]

കോഴിക്കോട്ട് 85 പേരും മലപ്പുറത്ത് 30 പേരുമാണ് ചികിൽസയിലുളളത്. 57 പേർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. മരിച്ചവരിൽ ഒരാൾക്കും പരിക്കേറ്റവരിൽ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചികിൽസയിലുളളവർ: കോട്ടക്കൽ അൽമാസ് ആശുപത്രി- രണ്ട്, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി- 16, മഞ്ചേരി കൊരന്പയിൽ ആശുപത്രി -ഒന്ന്, പെരിന്തൽമണ്ണ എംഇഎസ് ആശുപത്രി- മൂന്ന്, മഞ്ചേരി മലബാർ ആശുപത്രി- ഒന്ന്, കോട്ടക്കൽ മിംസ്- അഞ്ച്, പെരിന്തൽമണ്ണ മൗലാനാ ആശുപത്രി- രണ്ട്, കോഴിക്കോട് മിംസ് ആശുപത്രി- 32,

കോഴിക്കോട് മെയ്ത്ര ആശുപത്രി- 10, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി- 22 , കോഴിക്കോട് ഇഖ്റ ആശുപത്രി- അഞ്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി- ഒൻപത്, കോഴിക്കോട് ബീച്ച് ആശുപത്രി- ഏഴ്.

Post a Comment

0 Comments