നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിര്‍ത്തുന്ന വ്യക്തിയാണ് ഷംസീര്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദര്‍ശിച്ചത് സാന്ദര്‍ഭികമായി ഓര്‍ത്ത് പോവുന്നു.
തന്റെ സുഹൃത്തായ ഷംസീര്‍ അദ്ദേഹത്തിന്റെ ചെറിയ പ്രായത്തില്‍ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നല്‍കുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
0 Comments