NEWS UPDATE

6/recent/ticker-posts

ലഹരിമരുന്നു നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് 20 വർഷം തടവ് ; പ്രതികളിൽ കാഞ്ഞങ്ങാട് സ്വദേശിയും

കൊച്ചി: തോപ്പുംപടിയില്‍ ലഹരിമരുന്ന് നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികൾക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.[www.malabarflash.com] 

തോപ്പുംപടി പ്യാരി ജംഗ്ഷനില്‍ പുതുശേരി വീട്ടില്‍ അരുണ്‍ സ്റ്റാന്‍ലി (24), പ്യാരി ജംഗ്ഷന്‍ തുണ്ടിപറമ്പില്‍ വീട്ടില്‍ വിഷ്ണു (25), കാസറകോട് കാഞ്ഞങ്ങാട് വലിയ വീട്ടില്‍ ക്രിസ്റ്റഫര്‍ (28), മുണ്ടംവേലി ചിറക്കപറമ്പില്‍ ആന്‍റണി ജിനീഷ് (28) എന്നിവരെയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി പി.ജെ. വിന്‍സെന്‍റ് ശിക്ഷിച്ചത്.

സ്റ്റാന്‍ലിയുമായി കുട്ടി പ്രണയത്തിലായിരുന്നെന്നും പിന്നീട് പിരിഞ്ഞശേഷം ഇയാള്‍ ഒന്നു കൂടി കാണാന്‍ ആവശ്യപ്പെട്ടെന്നും ഇയാളുടെ നിര്‍ദേശത്താല്‍ വിഷ്ണു 16 വയസുകാരിയായ കുട്ടിയെ ബൈക്കില്‍ സ്റ്റാന്‍ലിയും കൂട്ടുകാരായ ക്രിസ്റ്റഫറും ജിനീഷുമുണ്ടായിരുന്ന ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ 2018 ഒക്ടോബര്‍ 14-ന് പീഡിപ്പിച്ചെന്നുമാണ് കേസ്. ബിയര്‍ കുടിപ്പിക്കുകയും സിഗററ്റ് വലിപ്പിക്കുകയും ചെയ്തു ബോധരഹിതയാക്കിയെന്ന് പെൺകുട്ടി മൊഴി നല്കി.
വിചാരണയ്ക്കിടെ കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ 2018 ഒകടോബര്‍ 17 മുതല്‍ റിമാൻഡിൽ കഴിയുകയായിരുന്നു. 2019 മേയ് 28 നു ആരംഭിച്ച വിചാരണ നടപടികള്‍ പൂര്‍ത്തിയായി വിധി പ്രസ്താവിച്ചത് ഇന്നലെയാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം കണ്ടെത്തിയത്.കൂട്ട ബലാത്സംഗക്കുറ്റം തെളിഞ്ഞതിനാലാണ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്കുന്നതെന്ന് വിധിയില്‍ പറയുന്നു.

ഒന്നാം പ്രതിക്ക് തട്ടിക്കൊണ്ടുപോയതിന് അഞ്ചും ലഹരിമരുന്നുപയോഗിപ്പിച്ചതിന് മൂന്നും രണ്ടാം പ്രതിക്ക് തട്ടിക്കൊണ്ടുപോയതിന് അഞ്ചും വര്‍ഷം അധിക തടവുണ്ട്. ഒന്നും രണ്ടും പ്രതികള്‍ 45,000 രൂപയും മൂന്നും നാലും പ്രതികള്‍ 25,000 രൂപയും പിഴയൊടുക്കണം.

പ്രൊബേഷന്‍ നിയമമനുസരിച്ച ഇളവും പ്രതികള്‍ക്ക് കോടതി അനുവദിച്ചില്ല. മട്ടാഞ്ചേരി അസി. കമ്മീഷണര്‍ എസ്. വിജയനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.


Post a Comment

0 Comments