NEWS UPDATE

6/recent/ticker-posts

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു കടുത്ത വ്യവസ്ഥകളോടെ മാർഗരേഖ

തിരുവനന്തപുരം: വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുന്നവർക്കു കടുത്ത വ്യവസ്ഥകളോടെ മാർഗരേഖ പ്രഖ്യാപിച്ചു. വീടുകളിൽ ക്വാറന്‍റീനിൽ കഴിയുന്ന വ്യക്തി ലംഘിച്ചാൽ പോലീസ് കടുത്ത നിയമ നടപടി സ്വീകരിക്കും.[www.malabarflash.com]

വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓരോ കാര്യവും റിപ്പോർട്ട് ചെയ്യാൻ സംവിധാനമുണ്ടാക്കും. വിദേശത്തുനിന്നു വരുന്നവരിൽ വീട്ടിൽ ക്വാറന്‍റൈൻ സൗകര്യം ഉള്ളവരിൽ നിന്നു പ്രാഥമിക പരിശോധനകൾക്കുശേഷം സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകും. തുടർന്നു വീടുകളിലേക്കു പോകാൻ അനുവദിക്കും. സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം.

ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പോലീസ്, കോവിഡ് കെയർ സെന്‍റർ നോഡൽ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് ഇതു സംബന്ധിച്ച വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിൽ എത്തിച്ചേർന്നെന്ന് പോലീസ് ഉറപ്പാക്കും. വീട്ടിൽ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്. ന്യൂനതകളുള്ള പക്ഷം സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്കു മാറ്റുന്നതിന് നടപടി സ്വീകരിക്കണം. 

സുരക്ഷിതമായ ക്വാറന്‍റൈൻ ഉറപ്പാക്കാൻ വീട്ടിലുള്ളവർക്കു ബോധവത്കരണം നടത്തണം. കുട്ടികൾ, പ്രായമായവർ എന്നിവർ ഉണ്ടെങ്കിൽ മുൻകരുതൽ നിർദേശിക്കണം.

നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്‍റൈൻ ലംഘിച്ചാൽ നിയമപ്രകാരം പോലീസ് നടപടി സ്വീകരിക്കും. വീട്ടിൽ ക്വാറന്‍റൈൻ സൗകര്യം ഇല്ലാത്തവർക്കു സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്കു സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാവുന്നതാണ്. 

വീടുകളിൽ സൗകര്യമില്ലാത്തവർക്കാണു സർക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ നൽകുന്നത്. പെയ്ഡ് ക്വാറന്‍റൈൻ എന്നത് ആവശ്യപ്പെടുന്നവർക്ക് ഒരുക്കുന്ന ഹോട്ടൽ സംവിധാനമാണ്. രണ്ടു തരം കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കർശനമായ നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, റവന്യൂ അധികൃതർ, പോലീസ് എന്നിവർ ഉറപ്പുവരുത്തും. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ക്വാറന്‍റൈൻ കേന്ദ്രം
സംബന്ധിച്ചു നേരത്തെ സത്യവാങ്മൂലം നൽകണം

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ സംസ്ഥാനത്ത് എത്തുന്നതിനു മുൻപായി കോവിഡ് ജാഗ്രത പോർട്ടലിലൂടെ ഹോം ക്വാറന്‍റൈൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്.

സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കോവിഡ് കണ്‍ട്രോൾ റൂം വിശദ അന്വേഷണം നടത്തി സുരക്ഷിത ക്വാറന്‍റൈൻ ഉറപ്പാക്കും. അല്ലെങ്കിൽ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ അല്ലെങ്കിൽ പെയ്ഡ് ക്വാറന്‍റൈനുള്ള നിർദേശം നൽകും. വിമാനം, ട്രെയിൻ, റോഡ് മാർഗം മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തുന്നതിന് വിദഗ്ധസമിതി ശിപാർശ പ്രകാരം പുതിയ മാർഗരേഖയിലാണ് ഇതു വ്യക്തമാക്കുന്നത്.

സംസ്ഥാനത്തു പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പോലീസ്, കോവിഡ് കെയർ സെന്‍റർ നോഡൽ ഓഫീസർ, ജില്ലാ കളക്ടർ എന്നിവരെ അറിയിക്കണം.

Post a Comment

0 Comments